-
‘മറ്റുള്ളവരെ വേദനിപ്പിക്കരുത്’ – രാജൻ പി തൊടിയൂർ
നമ്മൾ എഴുതുന്നതും പറയുന്നതും സിനിമയെടുക്കുന്നതും മറ്റുള്ളവരെ വേദനിപ്പിക്കാൻ വേണ്ടിയാകരുതെന്നു ഉപദേശിച്ച ഭാസ്കരൻ മാസ്റ്റർ… മലയാള സിനിമയിൽ തൊട്ടുനിന്ന അമ്പതു വർഷങ്ങൾ…. കുട്ടികൾക്ക് വേണ്ടി സിനിമയേക്കുറിച്ചു ഒരു പരമ്പര, ... -
നമ്മുടെ കഴിവുകൾ – രാജൻ പി. തൊടിയൂർ
ഹരികുമാർ ആദ്യ ചിത്രം ‘ആമ്പൽപ്പൂവ്’ നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ പറഞ്ഞു. “നമ്മൾ ഒരു റിസ്ക് എടുത്താലേ നമ്മുടെ കഴിവുകൾ പുറം ലോകത്തെ ബോധ്യപ്പെടുത്താനാകൂ…അതുകൊണ്ട് ഞാനൊരു സിനിമ സംവിധാനം ചെയ്യുകയാണ്. ... -
ചലച്ചിത്ര സംസ്കാരം : രാജൻ പി. തൊടിയൂർ
വർഷങ്ങൾക്ക് ശേഷം മനസ്സിലായി, മേനോൻ പറഞ്ഞത് വളരെ ശരിയാണെന്ന് . ഫിലിം സൊസൈറ്റികൾ ഒരു പുതിയ ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തുമെന്നുള്ളത് ഒരു വിശ്വാസമായിരുന്നു. സത്യജിത് റായിയും അടൂർ ... -
കോളേജ് ഫിലിം ക്ലബ്: രാജൻ പി തൊടിയൂർ
കോളേജ് ഫിലിം ക്ലബ്: സിനിമാ പഠനത്തിൻറെ സർവകലാശാല: ഫിലിം ക്ലബ് ഞങ്ങൾക്ക് സിനിമ കാണാനുള്ള ഒരു വേദി മാത്രമായിരുന്നില്ല. അത് സിനിമ പഠിക്കാനുള്ള ഒരു സർവകലാശാലയായിരുന്നു. വ്യത്യസ്ത ... -
മരച്ചുവട്ടിൽ കേട്ട മുന്നറിയിപ്പ് : രാജൻ പി. തൊടിയൂർ
ഫാത്തിമ മാതാ നാഷണൽ കോളേജിന് മുന്നിലുള്ള വലിയ മരത്തിന് ഇന്നും എൻറെ ഓർമ്മയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിൻറെ തണലിൽ സിമൻറ് ബെഞ്ചിൽ ഇരുന്ന് ഞങ്ങൾ സിനിമയെക്കുറിച്ച് ... -
ആശയത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്….- രാജൻ പി. തൊടിയൂർ
ഒരു ആശയം, ഒരു യാഥാർത്ഥ്യത്തിൻറെ തുടക്കമാണ്. ലോകത്തിലെ വലിയ മാറ്റങ്ങൾ പലതും ആരംഭിച്ചത് ഒരു ചെറിയ ആശയത്തിൽ നിന്നാണ്. ഒരു കണ്ടുപിടിത്തം, ഒരു സ്ഥാപനം, ഒരു പുസ്തകം, ... -
വിമർശനത്തെ ഭയപ്പെടരുത്; അതിനെ വഴികാട്ടിയാക്കുക
“നിങ്ങളുടെ ആശയങ്ങളെപ്പറ്റിയുള്ള വിമർശനങ്ങളിൽ ഭയക്കരുത്. വിമർശനത്തെ സ്വാഗതം ചെയ്യുക. അതിൽ നിന്ന് പഠിക്കുക, അതിനോടു നന്ദി പറയുക. സത്യസന്ധവും സഹായകരവുമായ വിമർശനത്തിന് നിങ്ങളുടെ ആത്മാർഥമായ കൃതജ്ഞത പ്രകടിപ്പിക്കുക.” ... -
PROVEN SUCCESS METHODS
This Personality Development program contains 250 of the proven success methods of personality development of the world’s most successful people, ... -
Nobody can win an election without an economic programme – MJ Akbar
THE LAST DREAM of any politician is the search for a place in national memory. Some British leaders, in the ... -
മുഖത്തോട് മുഖം – പി. വി. രവീന്ദ്രൻ
കരിയർ മാഗസിന്‍റെ രണ്ടാം ലക്കം മുതൽ തുടർച്ചയായി അതിൽ എഴുതിയിരുന്ന ഒരാളുണ്ടായിരുന്നു. പി. വി. രവീന്ദ്രൻ. അകാലത്തിൽ നമ്മെ വിട്ടുപോകുന്നതിന് തൊട്ടുമുമ്പുവരെ അദ്ദേഹം കരിയർ മാഗസിനിൽ എഴുതി. ...








